Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightകാടുമൂടി സിവില്‍...

കാടുമൂടി സിവില്‍ സ്റ്റേഷനിലെ കൃഷിയിടം

text_fields
bookmark_border
കാടുമൂടി സിവില്‍ സ്റ്റേഷനിലെ കൃഷിയിടം
cancel
camera_alt

കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ കൃഷിയിടം

കാടുകയറിയ നിലയില്‍

പേരൂര്‍ക്കട: ശ്രദ്ധിക്കാൻ ആരുമില്ലാതായതോടെ കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ കൃഷിയിടം കാടുകയറുന്നു. റോബസ്റ്റ, പൂവന്‍ ഉള്‍പ്പെടെ നിരവധി വാഴകള്‍ കൃഷി ചെയ്തിട്ടുള്ള കൃഷിയിടമാണ് കാടുമൂടിക്കിടക്കുന്നത്.

വാഴകൃഷിയോടൊപ്പം ജമന്തി, തുളസി, സൂര്യകാന്തി തുടങ്ങിയ കൃഷികളും ഇവിടെയുണ്ട്. ആദ്യഘട്ടത്തില്‍ കുടപ്പനക്കുന്ന് റിക്രിയേഷന്‍ ക്ലബിന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് കൃഷിയിടം പാരിപാലിച്ചിരുന്നത്. ഇപ്പോള്‍ അത് നിലച്ചു.

ഏകദേശം 60 വാഴകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവക്ക് ശരിയായതരത്തില്‍ വളവും വെള്ളവും ലഭിക്കുന്നില്ല. കൃഷിയിടത്തിന് സമീപത്താണ് പാര്‍ക്കിങ് ഗ്രൗണ്ട്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:destroyedCivil StationFarmland
News Summary - Farmland at Civil Station is destroyed
Next Story