Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രാൻസ്െജൻഡർ...

ട്രാൻസ്െജൻഡർ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
ട്രാൻസ്െജൻഡർ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച പ്രതി പിടിയിൽ
cancel
camera_alt

ബിനോയ്


തിരുവനന്തപുരം: ട്രാൻസ്െജൻഡർ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ലിഫ്റ്റ് കൊടുത്ത ബൈക്ക് യാത്രികെൻറ തലക്കടിച്ച് പരിക്കേൽപിച്ച പ്രതി നെട്ടയം തെന്നൂർക്കോണം മധുരിമ വീട്ടിൽ ബിനോയിയെയാണ് (32) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടരയോടെ പി.എം.ജിയിൽനിന്ന് പ്ലാമൂട് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിച്ച പള്ളിമുക്ക് സ്വദേശി സലിമിനെയാണ് ആക്രമിച്ചത്.

സലിം പ്ലാമൂട് സിഗ്നലിൽ എത്തിയപ്പോൾ പ്രതി വാഹനത്തിെൻറ പിന്നിൽ കയറി. പിന്നീട് ബൈക്ക് യാത്രികനോട് പണം ആവശ്യപ്പെട്ടു. 500 രൂപ ആവശ്യപ്പെട്ട് ബഹളം വെക്കുകയും പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ തലയിൽ അടിക്കുകയുമായിരുന്നത്രെ. പരിസരത്തുണ്ടായിരുന്നവരിൽ ചിലർ പ്രതി ബൈക്ക് യാത്രികനെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പരിക്കേറ്റ സലിം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

സലീമിെൻറ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാെൻറ നേതൃത്വത്തിൽ എസ്.െഎമാരായ പ്രശാന്ത്, ഹാഷിം, സീനിയർ എസ്.എച്ച്.ഒമാരായ ജ്യോതി, അബ്ദുൽ ജവാദ്, സി.പി.ഒമാരായ രതീഷ്, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transgenderattacked
News Summary - man attacked by fake Transgender
Next Story