Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightകണ്ടല സഹ. ബാങ്ക്...

കണ്ടല സഹ. ബാങ്ക് ജീവനക്കാർ ദുരിതത്തിൽ

text_fields
bookmark_border
kandala cooperative bank
cancel

കാട്ടാക്കട: നൂറുകണക്കിന് നിക്ഷേപകര്‍ ദുരിതക്കയത്തിലായതിനുപിന്നാലെ കണ്ടല സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരും ദുരിതത്തില്‍. അവധിപോലും എടുക്കാതെ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞു. കണ്ടല സര്‍വിസ് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന 36 ജീവനക്കാരാണ് ദുരിതത്തിലായത്.

പലരും കടംവാങ്ങിയാണ് നിത്യെചലവുകള്‍ നടത്തിക്കൊണ്ടുപോകുന്നത്. പല ജീവനക്കാരും അവരുടെ ബന്ധുക്കളുമൊക്കെ ബാങ്കില്‍ നിക്ഷേപം നടത്തിയവരായുണ്ട്. ജീവനക്കാെര വിശ്വസിച്ച് നിക്ഷേപം നടത്തിയ നിരവധി പേരുണ്ട്. പണം നിക്ഷേപിച്ചവരൊക്കെ അക്ഷരാർഥത്തില്‍ വെട്ടിലായി.

ജീവനക്കാരുള്‍പ്പെടെ ഇ.ഡിയുടെ ചോദ്യമുനകള്‍ക്ക് മുന്നിൽ നന്നേ വിയര്‍ക്കേണ്ടിവന്നു. രണ്ടുദിവസം നീണ്ട പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ പല ജീവനക്കാരുടെയും മാനസികനിലപോലും താറുമാറായിരിക്കുകയാമെന്ന് ബാങ്ക് ജീവനക്കാരുടെ ബന്ധുക്കള്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum Newskandala cooperative bank
News Summary - Kandala Cooperative Bank employees in distress
Next Story