Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒളിവില്‍ പോയ...

ഒളിവില്‍ പോയ പിടിച്ചുപറി കേസ് പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

text_fields
bookmark_border
ഒളിവില്‍ പോയ പിടിച്ചുപറി കേസ് പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
cancel
camera_alt

പ്രേംകുമാര്‍

പാങ്ങോട്: പിടിച്ചുപറി കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഒളിവില്‍ പോയ പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കൊല്ലം കൊറ്റംകര ചന്ദനത്തോപ്പ് പ്രിയാഞ്ജലിയില്‍ പ്രേംകുമാര്‍ ആണ് പാങ്ങോട് പൊലീസിെൻറ പിടിയിലായത്.

2007ല്‍ പിടിച്ചുപറിക്കേസില്‍ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നെടുമങ്ങാട് കോടതി കുറ്റക്കാരനാെണന്ന് കണ്ടെത്തി.

ഒളിവില്‍ പോയ ഇയാള്‍ പലേടങ്ങളിലും മാറിമാറി താമസിക്കുകയായിരുന്നു. പാങ്ങോട് പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പാങ്ങോട് സി.ഐ എന്‍. സുനീഷ്, എസ്.ഐ അജയന്‍, സിവിൽ പൊലീസ് ഓഫിസര്‍മാരായ നിസാറുദ്ദീന്‍, മഹേഷ്, പ്രിജിത് ശശികുമാര്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpangod
Next Story