Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightബ്യൂട്ടി പാർലറിൽ...

ബ്യൂട്ടി പാർലറിൽ അഞ്ച് ജീവനക്കാർ കുഴഞ്ഞുവീണു; എ.സി തകരാറെന്ന് സംശയം

text_fields
bookmark_border
ബ്യൂട്ടി പാർലറിൽ അഞ്ച് ജീവനക്കാർ   കുഴഞ്ഞുവീണു; എ.സി തകരാറെന്ന് സംശയം
cancel

ആറ്റിങ്ങൽ: ബ്യൂട്ടി പാർലറിൽ ജോലിക്കിടെ അഞ്ചു ജീവനക്കാർ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ആറ്റിങ്ങൽ മാമം അഷ്ടമുടി ബ്യൂട്ടി പാർലറിലായിരുന്നു സംഭവം. വെസ്റ്റ് ബംഗാൾ സ്വദേശി സുസ്മിത മണ്ഡ‌ൽ (27), സിക്കിം സ്വദേശികളായ സൗമ്യ (25), ഗ്രേസി (24), ഡാർജ്ലിങ് സ്വദേശി സഞ്ജു (25), ആറ്റിങ്ങൽ സ്വദേശി മിനി (45) എന്നിവരാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. ബ്യൂട്ടി പാർലറിനുള്ളിൽ നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അവശനിലയിലായ ജീവനക്കാരെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചു.

ഓക്സിജൻ നൽകിയാണ് ഇവരുടെ ജീവൻ രക്ഷിച്ചതെന്നും വിഷവാതകം ഉള്ളിൽ ചെന്നാണ് ഇവർ കുഴഞ്ഞുവീണതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ജീവനക്കാർ അപകടനില തരണം ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട് വധുവിനെയും ബന്ധുക്കളെയും ഒരുക്കുന്ന തിരക്കിലായിരുന്നു ജീവനക്കാർ. ഉച്ചയോടെ വധുവും കൂട്ടരും പോയിരുന്നു. വധുവിെൻറ ചില ബന്ധുക്കളെ ഒരുക്കുന്നതിനിടയിലാണ് ജീവനക്കാർ കുഴഞ്ഞുവീണത്. അടച്ചിട്ട പാർലറിൽ രാവിലെമുതൽ എ.സി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിെൻറ ജനറേറ്ററിൽനിന്നുള്ള വിഷപ്പുകയാകാം അപകടകാരണമെന്ന് കരുതപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airconditioner
News Summary - Five employees in a beauty parlor Fell down
Next Story