Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിൽ ചാടിയ കൊലക്കേസ് പ്രതി ഒന്നരവർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
arrest
cancel

തിരുവനന്തപുരം: വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജയിൽ ചാടിയ പ്രതി കർണാടക പൊലീസിന്റെ പിടിയിലായി.

തിരുവനന്തപുരം കാട്ടാക്കട വീരണകാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ് കുമാറാണ് ഉഡുപ്പിയിൽ പിടിയിലായത്. ചൊവ്വാഴ്ച പ്രതിയെ കേരള പൊലീസിന് കൈമാറും. നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്നാണ് ഇയാൾ ഒന്നരവർഷം മുമ്പ് ചാടിയത്.

കൊലക്കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന തമിഴ്നാട് സ്വദേശി ശ്രീനിവാസൻ, രാജേഷ് കുമാർ എന്നിവർ ഒരുമിച്ചാണ് രക്ഷപ്പെട്ടത്. ഇതിൽ ശ്രീനിവാസനെ നേരത്തേ പിടികൂടിയിരുന്നു. 2012 മാർച്ച് 13നാണ് വിദ്യാർഥിനി കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - After a year-the suspect in the murder case who escaped from the jail is in custody
Next Story