Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിസ്മയയുടെ മരണം:...

വിസ്മയയുടെ മരണം: കേസ് റദ്ദാക്കാൻ ഭർത്താവ് ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ഭർത്താവ് ഹൈകോടതിയിൽ. അടിസ്ഥാനരഹിത ആരോപണങ്ങളിലാണ് ശൂരനാട് പൊലീസ് കേസെടുത്തതെന്നും ഇതിൽ കുടുക്കുകയായിരുെന്നന്നും ആരോപിച്ചാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കൊല്ലം പോരുവഴിയിൽ കിരൺകുമാർ ഹരജി നൽകിയിരിക്കുന്നത്. രാഷ്ട്രീയ സമ്മർദംമൂലം പ്രോസിക്യൂഷൻ ഉണ്ടാക്കിയെടുത്ത കേസാണിത്. ഭാര്യയുടെ മരണകാരണം തനിക്കറിയില്ല. ദേഹത്ത് മുറിവുകൾ കണ്ടെത്തിയിരുന്നിെല്ലന്നത് സ്ത്രീധനമാവശ്യപ്പെട്ട് മർദനമുണ്ടായിട്ടില്ലെന്നതിന് തെളിവാണ്. മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലാത്ത തന്നെ ബലിയാടാക്കുകയായിരുന്നു. കേസ് റദ്ദാക്കുകയോ അനാവശ്യ വകുപ്പുകൾ ഒഴിവാക്കി കേസ് ഭേദഗതി ചെയ്യുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story