Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightപഠനത്തിനൊപ്പം...

പഠനത്തിനൊപ്പം പത്രവിതരണവും ട്യൂഷനും; റിസ്വാനയുടെ വിജയത്തിന് തിളക്കമേറെ

text_fields
bookmark_border
പഠനത്തിനൊപ്പം പത്രവിതരണവും ട്യൂഷനും; റിസ്വാനയുടെ വിജയത്തിന് തിളക്കമേറെ
cancel
Listen to this Article

വടക്കാഞ്ചേരി: പത്രവിതരണവും കുട്ടികൾക്ക് ട്യൂഷനും ദിനചര്യയാക്കി നാട്ടിലെ താരമായ റിസ്വാനക്ക് പ്ലസ് ടു പരീക്ഷയിലും മിന്നുംവിജയം. 1200ൽ 1193 മാർക്ക് നേടി റിസ്വാന വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാമതെത്തി. 'മാധ്യമം' ഏജന്‍റ് മംഗലം കടലക്കാട്ടിൽ വീട്ടിൽ യാക്കൂബിന്‍റെയും റംലത്തിന്‍റെയും മകളായ റിസ്വാന പനങ്ങാട്ടുകര പ്രദേശത്ത് പത്രം വിതരണം ചെയ്താണ് ദിവസം തുടങ്ങുന്നത്. പിതാവിനെ സഹായിക്കാനാണ് പത്രവിതരണം ഏറ്റെടുത്തത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.

പത്രവിതരണത്തിന് ഇടക്ക് സഹായിയായി സഹോദരിയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായി ഫർസാനയും ഉണ്ടാകാറുണ്ട്. വീടിനടുത്തുള്ള കുട്ടികൾക്കാണ് റിസ്വാന ട്യൂഷനെടുക്കാറ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspaper distributionRizwana
News Summary - Newspaper distribution and tuition along with study; Rizwana's success is palpable
Next Story