Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രചാരണം തെറ്റ്;...

പ്രചാരണം തെറ്റ്; അതിരപ്പിള്ളി വ്യൂ പോയൻറിൽ സന്ദർശകർക്ക് പ്രവേശനമില്ല

text_fields
bookmark_border
പ്രചാരണം തെറ്റ്; അതിരപ്പിള്ളി വ്യൂ പോയൻറിൽ സന്ദർശകർക്ക് പ്രവേശനമില്ല
cancel

അതിരപ്പിള്ളി: അതിരപ്പിള്ളി വ്യൂ പോയൻറിലേക്ക് സന്ദർശകരെ കടത്തിവിട്ടു തുടങ്ങിയെന്ന പ്രചാരണം ശരിയല്ലെന്ന് വനം വകുപ്പും പൊലീസും. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർക്കുള്ള നിയന്ത്രണങ്ങൾ ഇനിയും നീക്കിയിട്ടില്ല.

ഈ സാഹചര്യത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. സർക്കാർ തീരുമാനം വന്നാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.

മൺസൂൺ കാലമായതിനാൽ അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ വളരെ സജീവമാണ്. എപ്പോഴും ഇത്തരത്തിലുള്ള സുന്ദരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ അവസരം ലഭിക്കില്ല. വളരെയധികം പേർ അതിരപ്പിള്ളി കാണാൻ വേണ്ടി അനുദിനം പുറമെനിന്ന് വന്നെത്തുന്നുണ്ട്. പ്രത്യേകിച്ച് ഒഴിവു ദിവസങ്ങളിൽ.

എന്നാൽ, കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരെയും പ്രവേശിപ്പിക്കാനാവിെല്ലന്ന നിലപാടിലാണ് അധികൃതർ. ഇേത തുടർന്ന് പലരും നിരാശരായി മടങ്ങിപ്പോകുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athirapally waterfalls
Next Story