Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightനാട്ടികയിലെ ഇ -...

നാട്ടികയിലെ ഇ - ടോയ്‍ലറ്റ് കാടുമൂടി

text_fields
bookmark_border
കാടുമൂടിയ നാട്ടിക പഞ്ചായത്തിന്റെ ഇ-ടോയ്‍ലറ്റ്
cancel
camera_alt

കാടുമൂടിയ നാട്ടിക പഞ്ചായത്തിന്റെ ഇ-ടോയ്‍ലറ്റ്

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്തിലെ ഇ - ടോയ്‍ലറ്റ് കാടുമൂടിയിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ഒമ്പതുവർഷം മുമ്പ് മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ആറു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ഇ-ടോയ്‍ലറ്റ് ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

തൃപ്രയാറിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഇടമില്ലാത്ത അവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് വാങ്ങിയ ഇ-ടോയ്‍ലറ്റ് സ്ഥാപിക്കാൻ ഇടം ലഭിക്കാതെ വെട്ടിലാവുകയായിരുന്നു.

ഒടുവിൽ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയം കമ്മിറ്റിയുടെ അനുവാദത്തോടെ സ്റ്റേഡിയം വളപ്പിൽ ഒരു മൂലയിൽ മാറ്റി വെച്ചു. ഇവിടെ മഴയും വെയിലും കൊണ്ട് കാടുമൂടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nattikae-toilet
News Summary - The e-toilet in Nattika
Next Story