Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലി...

പുലി മൂരിക്കുട്ടിയെ കൊന്നു

text_fields
bookmark_border
പുലി മൂരിക്കുട്ടിയെ കൊന്നു
cancel
camera_altrepresentational image

അതിരപ്പിള്ളി: രണ്ടാം തവണയും പുലിയുടെ ആക്രമണത്തിൽ കാർത്തുവെന്ന വീട്ടമ്മക്ക് നഷ്ടം. ഇത്തവണ പുലി പിടിച്ചത് കാർത്തുവിന്റെ ആറു മാസം പ്രായമെത്തിയ മൂരിക്കുട്ടിയെ.

പ്രദേശത്ത് പുലി ചുറ്റിക്കറങ്ങുന്നുണ്ടെന്ന തിരിച്ചറിവിൽ വെറ്റിലപ്പാറ പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ കൂട്ടാല പറമ്പിൽ കാർത്തു ഭീതിയിലാണ്.

വ്യാഴാഴ്ച വെളുപ്പിന് പാൽ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് കാർത്തു മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

ആദ്യം കയർ മുറുകി കിടക്കുന്നതാവും എന്നാണ് കരുതിയത്. പിന്നെ ടോർച്ചടിച്ച് നോക്കിയപ്പോൾ ഒരു ഭാഗം പുലി കടിച്ചു തിന്ന നിലയിലാണ് മൂരിക്കുട്ടി കിടന്നിരുന്നത് എന്ന് മനസ്സിലായി.

ഏകദേശം ഒരു മാസം മുൻപാണ് കാർത്തുവിന്റെ പശുക്കുട്ടിയെ പുലി പിടിച്ചത്. അതിന്റെ ജഡം മരത്തിന് മുകളിൽ െവക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല.

വീണ്ടും ആക്രമണം ഉണ്ടായ വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം സംബന്ധിച്ച വിഷമം നിലനിൽക്കുമ്പോൾ തന്നെ പുലിയുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭയാശങ്കയിലാണ് അവരും മറ്റ് പ്രദേശവാസികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerkilledMurikutty
News Summary - The tiger killed Murikutty
Next Story