Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരം കഴിഞ്ഞ്...

പൂരം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീൻ

text_fields
bookmark_border
പൂരം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീൻ
cancel

തൃശൂർ: പൂരം കഴിഞ്ഞ് മണിക്കൂറുകൾ നീണ്ട അധ്വാനങ്ങൾക്കൊടുവിൽ നഗരം പൂർണമായും ശുചീകരിച്ച് നഗരസഭ ശുചീകരണ തൊഴിലാളികൾ. 30 ജീവനക്കാരെയാണ് നഗരം വൃത്തിയാക്കാൻ കോർപറേഷൻ നിയോഗിച്ചത്. പണി മികച്ച രീതിയിൽ പുരോഗമിച്ചുവെന്നും ശനിയാഴ്ച രാത്രിയോടെ തന്നെ നഗരത്തിലെ ശുചീകരണം പൂർത്തിയായതായും കോർപറേഷൻ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ മനേഷ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.

വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയും ശുചീകരണം നടന്നിരുന്നു. ഇത്തവണ പൊലീസും വിവിധ ക്ഷേത്രഭാരവാഹികളും തമ്മിലുള്ള തർക്കത്തിൽ പൂരം ചടങ്ങുകൾ വൈകിയത് ശുചീകരണത്തിന് വെല്ലുവിളിയാണ്. അതോടൊപ്പം മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കണം എന്നതും പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും രാത്രി തന്നെ ശുചീകരണം പൂർത്തിയാക്കാൻ ആണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണത്തിൽ ഏർപ്പെട്ടവരുടെ ശ്രമം. അത് ഏറെക്കുറെ വിജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CleanThrissur Pooram 2024
News Summary - The city is clean within hours after Pooram
Next Story