Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂത്തറ തുരുത്ത്...

പൂത്തറ തുരുത്ത് വിഷപ്പാമ്പുകളുടെ താവളം

text_fields
bookmark_border
poothara thuruth
cancel
camera_alt

വിഷപ്പാമ്പുകളുടെ താവളമായ കുഴൂർ പൂത്തറ തുരുത്ത്‌

മാള: കുണ്ടൂർ ആലമറ്റം പള്ളിയുടെ പരിസരത്തുള്ള പൂത്തറ തുരുത്ത് വിഷപ്പാമ്പുകളുടെ താവളമായി. പഞ്ചായത്തിെൻറ അധീനതയിലുള്ള പ്രദേശം കാട് പിടിച്ച് കിടക്കുകയാണ്. ഒരു പതിറ്റാണ്ടായി ഇവിടെ ഇഴജന്തുക്കളുടെ ശല്യമുണ്ട്. എന്നാൽ, അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

കാട് നീക്കം ചെയ്യാൻ ആരും തയാറല്ല. തൊഴിലുറപ്പ് തൊഴിലാളികൾ ഇതുവഴി വരാൻ പോലും ഭയക്കുകയാണ്. വർഷകാലത്താണ് പാമ്പുകളുടെ ഭീഷണി കൂടുതലെന്ന് തുരുത്തിൽ താമസിക്കുന്ന ചെമ്പോത്ത് തുറയിൽ സത്യൻ, ആറാശ്ശേരി പൈലി എന്നിവർ പറഞ്ഞു.

ചെറിയ മഴ വന്നാൽ പോലും വെള്ളം കെട്ടിനിൽക്കുന്ന തുരുത്താണിത്. കുഴൂർ പഞ്ചായത്ത് പത്താം വാർഡിലുള്ള ഇവിടേക്ക് ഇടുങ്ങിയ വഴിയാണുള്ളത്. ചളിയും പുല്ലും കാരണം കാൽനട പോലും പ്രയാസമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakespootharavenomous snakes
News Summary - poothara area is the center of venomous snakes
Next Story