Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവാഹനം ഇടിച്ച്...

വാഹനം ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ച സംഭവം: വാഹനവും ഡ്രൈവറും പിടിയിൽ

text_fields
bookmark_border
വാഹനം ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ച സംഭവം: വാഹനവും ഡ്രൈവറും പിടിയിൽ
cancel

കൊടുങ്ങല്ലൂർ: വാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ നിർത്താതെ പോയ വാഹനവും ഡ്രൈവറെയും ഒരു മാസത്തിന് ശേഷം കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി അശ്വിൻ നിവാസിൽ ചന്ദ്രനാണ് (56) അപകടം വരുത്തിയ ലോറി സഹിതം പിടിയിലായത്. കഴിഞ്ഞ ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം.

കോട്ടപ്പുറം ടോളിന് സമീപം നടന്ന അപകടത്തിൽ മേത്തല ആലിങ്ങപ്പറമ്പിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തിരുന്നു. വാഹനത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിെൻറ നിർദേശപ്രകാരം കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജ‍െൻറ നേതൃത്വത്തിൽ രൂപവത്കരിച്ച എസ്.ഐ ഇ.ആർ. ബൈജു, സീനിയർ സി.പി.ഒമാരായ പി.ജി. ഗോപകുമാർ, ഫൈസൽ, ജെമേസൺ, സൈബർസെല്ലിലെ അജിത്ത് എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് വാഹനം കണ്ടെത്തി ഡ്രൈവറെയും പിടികൂടിയത്.

ഒരു മാസത്തിലേറെ തൃപ്രയാർ മുതൽ ഇടപ്പള്ളി വരെ നിരവധി കാമറകൾ പരിശോധിച്ചതിന് പുറമെ ലോറി ഡ്രൈവർമാരെയും ലോറി ഓണേഴ്സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടും സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. വാഹനം കണ്ണൂർ ഡിസ്റ്റിലറിയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ലോഡുമായി പോകുന്ന വഴി 24ന് പുലർച്ചയായിരുന്നു അപകടം. കോട്ടപ്പുറം ടോളിന് സമീപം ചന്ത ദിവസം വെളുപ്പിന് 3.45ഓടെ പലഹാരകച്ചവടത്തിനായി പോകുകയായിരുന്ന സുബ്രഹ്മണ്യ‍െൻറ സൈക്കിളിൽ ഇടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story