Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുവന്നൂർ...

കരുവന്നൂർ തട്ടിപ്പ്: സി.പി.എമ്മിൽനിന്ന് രണ്ടുപേർ രാജിവെച്ചു

text_fields
bookmark_border
കരുവന്നൂർ തട്ടിപ്പ്: സി.പി.എമ്മിൽനിന്ന് രണ്ടുപേർ രാജിവെച്ചു
cancel

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പതട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ രാജി. മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരന്‍ എന്നിവരാണ് ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തട്ടിപ്പിൽ പാര്‍ട്ടിതലത്തില്‍ നേരത്തേ കൃത്യമായി നടപടി എടുത്തില്ലെന്നു പറഞ്ഞ് ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവർ പറഞ്ഞു.

പാര്‍ട്ടി തലത്തിലുള്ള നടപടി താഴെത്തട്ടിൽ മാത്രമാണെന്നും തട്ടിപ്പ് നടന്നത് നേതാക്കളുടെ അറിവോടെയാണെന്നും ആരോപണം ശക്തമായതിനിടയിലാണ് പ്രാദേശികതലത്തിൽ രാജി. വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് സൂചന. ഇതിനകം പത്തിലധികം പേർ നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായി പറയുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി രംഗത്തെത്തി. അറസ്റ്റിലായ മൂന്നുപേരെ ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.

ഇതിനായി ഇ.ഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശപണം കടത്ത് തുടങ്ങിയവയാണ് ഇ.ഡി അന്വേഷിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karuvannur bank scam
News Summary - karuvannur bank scam: Two CPI (M) people resigned
Next Story