Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightവനിത എസ്.ഐയെ...

വനിത എസ്.ഐയെ അക്രമിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
വനിത എസ്.ഐയെ അക്രമിച്ച പ്രതി അറസ്റ്റിൽ
cancel
camera_alt

പ്രതി ഹബീബ്

കയ്പമംഗലം: വനിത എസ്.ഐയെ അക്രമിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ജിനു ഹബീബുല്ലയെയാണ് (43) കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.

കയ്പമംഗലം വഴിയമ്പലത്ത് വെച്ച് ശനിയാഴ്ച രാത്രി പത്തരയോടെ മദ്യപിച്ച് അപകടകരാം വിധത്തിൽ മിനി ടിപ്പർ ഓടിച്ചെത്തിയ ജിനുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി പ്രതിയെയും ജീപ്പിൽ കയറ്റി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി അക്രമാസക്തനായത്. ജീപ്പിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നത് തടയാനെത്തിയ വനിത എസ്.ഐ കൃഷ്ണ പ്രസാദിനെ അക്രമിക്കുകയായിരുന്നു. എസ്.ഐയുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - Accused who assaulted female SI was arrested
Next Story