Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരുന്നു, തലശേരി...

വരുന്നു, തലശേരി വായനശാലക്ക് സ്വന്തം കെട്ടിടം

text_fields
bookmark_border
വരുന്നു, തലശേരി വായനശാലക്ക്  സ്വന്തം കെട്ടിടം
cancel
camera_alt

തലശ്ശേരിയിൽ ആസ്പറ്റോസ് മേഞ്ഞ് നിർമിച്ച വായനശാല

ചെറുതുരുത്തി: തലശേരിയെ അറിവിലേക്ക് നയിക്കുന്ന തലശേരി ഗ്രാമീണ വായനശാലക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.

മന്ത്രി കെ. രാധാകൃഷ്ണന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം അനുവദിച്ചു. പുസ്തകം വാങ്ങാൻ അബ്ദുൽ വഹാബ് എം.പിയുടെ അരലക്ഷവും അനുവദിച്ച ആഹ്ലാദത്തിലാണ് വായനശാല അധികൃതർ.

വായന വളർത്താൻ നാട്ടുകാർ പണം പിരിച്ചെടുത്ത് ഓലപ്പുരയിൽ തുടങ്ങിയ വായനശാലയാണ് വളർച്ചയുടെ പടവുകൾ കയറുന്നത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തനം. അധ്യാപകനായ ഹംസ നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വായനശാല പ്രവർത്തിക്കുന്നത്. ചെറിയ സൗകര്യത്തിൽ പരിമിതികളിലും വായനയെ ചേർത്ത് പിടിച്ച നാട് ആഹ്ലാദത്തിലാണ്, പുതിയ കെട്ടിടവും സൗകര്യങ്ങളും ഉണ്ടാവുന്നത് ഓർത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coming soonThalassery Libraryown building.
News Summary - Coming soon, Thalassery Library will have its own building.
Next Story