Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൾപാടങ്ങളിലെ...

കോൾപാടങ്ങളിലെ വെള്ളം വറ്റിക്കരുതെന്ന് നിർദേശം

text_fields
bookmark_border
കോൾപാടങ്ങളിലെ വെള്ളം വറ്റിക്കരുതെന്ന് നിർദേശം
cancel

തൃശൂർ: ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവൃത്തി അഞ്ച് വരെ അടിയന്തരമായി നിർത്തിവെക്കണമെന്ന് കലക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മഴ കുറഞ്ഞതിനാൽ ചിമ്മിനി ഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിലാണിത്. കോൾ മേഖലയിലെ ജലം ക്രമീകരിച്ച് കൃഷിക്കായി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ നിലവിൽ ഏനാമാവ് ഷട്ടർ തുറക്കാൻ കഴിയില്ല.

കോൾ മേഖലയിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചിന് ഉച്ചക്ക് ശേഷം മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ കോൾ ഉപദേശക സമിതിയുടെ അടിയന്തര യോഗം ജില്ല കലക്ടറുടെ ചേംബറിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതുവരെ കോൾ മേഖലയിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്ന പ്രവൃത്തി അടിയന്തരമായി നിർത്തിവെക്കണമെന്ന് കലക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coal paddocks
News Summary - coal paddocks
Next Story