Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightഅഞ്ചുമാസമായി...

അഞ്ചുമാസമായി കുടിവെള്ള വിതരണമില്ല; വാളനാടുകുന്നുകാർ ദുരിതത്തിൽ

text_fields
bookmark_border
drinking water supply
cancel
camera_alt

വാളനാടുകുന്ന് പ്രദേശത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ വാളനാടുകുന്ന് പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ചുമാസം. അതേസമയം ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടി ഇത്രയും കാലമായി വെള്ളം പാഴാകുകയും ചെയ്യുന്നു. പൈപ്പ് പൊട്ടിയതാണ് വെള്ളം വിതരണം മുടങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കുന്നിൻപ്രദേശമായ ഇവിടെ സാധാരണ ഗതിയിൽ വെള്ളത്തിന് ദൗർലഭ്യമുണ്ട്.

പ്രദേശത്തെ വീടുകളിൽ ഭൂരിഭാഗവും കിണറില്ലാത്തതാണ്. വാട്ടർ അതോറിറ്റിയുടെയും ജലനിധിയുടെയും വെള്ളം വിതരണമാണ് ആശ്രയം.

ഒന്നിടവിട്ട ദിവസങ്ങളിൽ ജലനിധി നൽകുന്ന വെള്ളമാണ് ഇപ്പോൾ ആശ്രയം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും പരിഹാരമില്ലെന്ന് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ ഒന്നും ചെയ്യാനാവില്ല എന്നാണ് കരാർ ജീവനക്കാർ പറയുന്നതത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsDrinking Water Supply
News Summary - No water supply for five months- The people of Valanadukunnu are in trouble
Next Story