Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightജോലി വാഗ്ദാനം...

ജോലി വാഗ്ദാനം നൽകി ഗൾഫിൽ കൊണ്ടുപോയി വഞ്ചിച്ചതായി പരാതി

text_fields
bookmark_border
kerala police
cancel

ചാവക്കാട്: ജോലി വാഗ്ദാനം നൽകി ഗൾഫിൽ കൊണ്ടുപോയി വഞ്ചിച്ചതായി പരാതി. അണ്ടത്തോട് പനന്തറ പേരോത്ത് മണികണ്ഠന്റെ ഭാര്യ കെ.വി. നികിതയാണ് കടപ്പുറം വട്ടേക്കാട് സ്വദേശി യൂസഫിനെതിരെ വടക്കക്കോട് സ്റ്റേഷനിൽ പരാതി നൽകിയത്. നികിതയുടെ ഭർത്താവ് മണികണ്ഠനെ ഖത്തറിൽ ബിസിനസ് ചെയ്യുന്ന യൂസഫാണ് ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 2.60 ലക്ഷത്തോളം വാങ്ങി ഖത്തറിൽ കൊണ്ടുപോയത്.

വിവിധ ഘട്ടങ്ങളിലായി ബാങ്ക് മുഖാന്തരമാണ് പണം നൽകിയത്. കഴിഞ്ഞ ഒക്ടോബറിലാണ് മണികണ്ഠൻ ഖത്തറിലേക്ക് പോയത്. എന്നാൽ, നാളിതുവരെയായി ഭർത്താവിന് യൂസഫ് വാഗ്ദാനം ചെയ്ത ജോലിക്കുള്ള വിസ നൽകിയില്ലെന്നാണ് നികിതയുടെ പരാതി. ആറുമാസത്തോളമായി ജോലിയോ വരുമാനമോ ഇല്ലാതെ മണികണ്ഠൻ ഖത്തറിൽ ദുരിതത്തിലാണെന്നും നികിത പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating casejob offer
News Summary - cheating case- job offer-complaint
Next Story