Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകൗൺസിലർ ഉൾപ്പെടെ...

കൗൺസിലർ ഉൾപ്പെടെ മൂന്ന് പേരെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

text_fields
bookmark_border
കൗൺസിലർ ഉൾപ്പെടെ മൂന്ന് പേരെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
cancel

ചാലക്കുടി: നഗരസഭ തെരഞ്ഞെടുപ്പിന് മുമ്പ് ചാലക്കുടി സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റിയിൽ മാറ്റങ്ങൾ.

നഗരസഭയിലെ ഹൗസിങ് ബോർഡ് വാർഡിലെ കൗൺസിലർ വി.ജെ. ജോജിയടക്കം മൂന്ന് പേരെ ഒഴിവാക്കി മറ്റ് മൂന്ന് പേരെ ഉൾപ്പെടുത്തി. ജോജിക്ക് പുറമെ കെ.എ. പാവുണ്ണി, ടി.എ. ഷീജ എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ.

ഇവരെ ഒഴിവാക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയും വിവരം ഏരിയ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. പ്രവർത്തനം വേണ്ടത്ര തൃപ്തികരമല്ലാത്തതാണ് മാറ്റാൻ കാരണമെന്നാണ് വിവരം. നേരത്തെ അഞ്ച് പേർക്കെതിരെ വിശദീകരണ നോട്ടീസ് നൽകിയിരുന്നു.

വിശദീകരണം നൽകിയ രണ്ടു പേരെ നിലനിർത്തി. ഒഴിവാക്കപ്പെട്ട മൂന്ന് പേരും മറുപടി നൽകിയിരുന്നില്ല. ഒഴിവാക്കപ്പെട്ടവരിൽ നഗരസഭ അംഗമായ വി.ജെ. ജോജി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMcouncilorchalakkudy
Next Story