Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപരിഭ്രാന്തി...

പരിഭ്രാന്തി പരത്തിയ പോത്തിനെ വെടിവച്ചുകൊന്നു

text_fields
bookmark_border
buffalo
cancel

ചാലക്കുടി: നാട്ടുകാരെ ആക്രമിച്ച് വിറളിയെടുത്ത് പാഞ്ഞ പോത്തിനെ വെടിെവച്ചുകൊന്നു. ചട്ടിക്കുളം ഭാഗത്തുനിന്ന് കശാപ്പിനായി കൊണ്ടുവരുമ്പോഴാണ് പോത്ത് നിയന്ത്രണം തെറ്റി പാഞ്ഞത്. തോന്നിയ വഴികളിലൂടെ എല്ലാം തട്ടിത്തെറിപ്പിച്ച് പാഞ്ഞ പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കുട്ടികളടക്കം വഴിയിലൂടെ പോയവരെയെല്ലാം തട്ടി വീഴ്ത്തിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു.

ചക്കാലക്കൽ കുഞ്ഞുവറീത് (55), ജോഷി വേലംപ്ലാവ് (45) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കുണ്ടുകുഴിപ്പാടം, മാരാംകോട് തുടങ്ങിയ പ്രദേശങ്ങളിലൂടെ പാഞ്ഞ പോത്ത് അവസാനം കാട്ടിൽ കയറിയെങ്കിലും വീണ്ടും നാട്ടിലിറങ്ങി നാശം വരുത്തി. വിവരമറിഞ്ഞ് വെള്ളിക്കുളങ്ങര സ്റ്റേഷനിൽനിന്ന് പൊലീസ് സംഘമെത്തിയിരുന്നു. പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കുറ്റിക്കാട് െവച്ച് നാട്ടുകാർ വെടിവച്ചു കൊല്ലുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalochalakkudishot to death
News Summary - buffalo shot to death
Next Story