Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിരവധി കേസുകളിൽ...

നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
cancel
camera_alt

ബിനീഷ്

കാട്ടൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാട്ടൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളുമായ കരാഞ്ചിറ സ്വദേശി ഇയ്യത്തുപറമ്പിൽ രജനിയെ (ബിനീഷ് -37) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

ഗുണ്ട കായ്ക്കുരു രാജേഷിന്റെ സംഘാംഗമായിരുന്ന ഇയാൾ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയോടെ കരാഞ്ചിറ പാലത്തിനടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അന്തിക്കാട്, കാട്ടൂർ, ചേർപ്പ് ചാവക്കാട്, ഒല്ലൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ജെ. ജെയ്സൻ, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ്. ഉമേഷ്, വി.എസ്. അനൂപ്, ടി.എൻ. ബിനീഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casepolice caseaccused arrested
News Summary - accused in several cases arrested
Next Story