Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിപിടി കേസിലെ...

അടിപിടി കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

കിഷോർ

ബാബു

കൊരട്ടി: അടിപിടി കേസിൽ ഒളിവിലായിരുന്ന പ്രതിയെ 15 വർഷത്തിനുശേഷം പിടികൂടി. ചൗക്ക കനകക്കുന്ന് കണക്കശ്ശേരി കിഷോർ ബാബു (39) ആണ് പിടിയിലായത്. 2008 ഏപ്രിലിലാണ് കേസിനാസ്പദ സംഭവം. കുലയിടം ബേക്കറി ജങ്ഷനിൽ ആന്റണി എന്നയാളെ ഓട്ടോറിക്ഷ തടഞ്ഞ് കല്ലുകൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപിക്കുകയായിരുന്നു.

സംഭവത്തിൽ മൂന്നാം പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കൊരട്ടി പൊലീസ് കൊല്ലം കരുനാഗപ്പള്ളിയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ജിബിൻ വർഗീസ്, ടി.എസ്. അജീഷ്, സൈബർ സെൽ സി.പി.ഒ എം.ജെ. ബിനു എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThrissur news
News Summary - Accused in attacking case jailed after 15 years
Next Story