Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എഫ് മിനിമം...

പി.എഫ് മിനിമം പെൻഷൻ തുഛം; വർധിപ്പിക്കണമെന്ന് പാർലമെന്റ് സമിതി

text_fields
bookmark_border
ന്യൂഡൽഹി: പി.എഫിന്റെ പ്രതിമാസ മിനിമം പെൻഷൻ ആയിരം രൂപയെന്നത് വളരെ തുഛമാണെന്നും തുക വർധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം സത്വര നടപടി സ്വീകരിക്കണമെന്നും പാർലമെന്ററി കാര്യ സമിതി ആവശ്യപ്പെട്ടു. എട്ടു വർഷം മുമ്പാണ് മിനിമം പെൻഷൻ ആയിരം രൂപയാക്കിയത്. അത് ഇപ്പോൾ ഒന്നുമല്ല.-പാർലമെന്റിൽ സമർപ്പിച്ച തൊഴിൽ വിഷയങ്ങൾക്കായുള്ള സമിതിയുടെ ആനുകൂല്യ ആവശ്യങ്ങൾ സംബന്ധിച്ച (2022-23) റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ കാര്യം തൊഴിൽമന്ത്രാലയം ധനകാര്യ മന്ത്രാലയത്തിൽ അവതരിപ്പിച്ച് ബജറ്റ് പിന്തുണ നേടണം. ഇ.പി.എഫ്.ഒയോട് അവരുടെ പെൻഷൻ പദ്ധതികൾ കൃത്യമായി പുനഃപരിശോധിക്കാനും ആവശ്യപ്പെടണം. 2018ൽ തൊഴിലാളി പെൻഷൻ പദ്ധതി പൂർണമായി വിലയിരുത്താൻ മന്ത്രാലയം ഉന്നത സമിതി രൂപവത്കരിച്ച കാര്യം റിപ്പോർട്ടിൽ പറഞ്ഞു. മിനിമം പെൻഷൻ രണ്ടായിരം രൂപയെങ്കിലും ആക്കണമെന്ന ഉന്നതസമിതി റിപ്പോർട്ടിന് അനുകൂലമായി ധനമന്ത്രാലയം നടപടി സ്വീകരിച്ചിട്ടില്ല. ഇ.പി.എഫ്.ഒ അംഗങ്ങൾ ഇ-നോമിനേഷന് ചില പ്രയാസങ്ങൾ നേരിടുന്നതായും സമിതി വിലയിരുത്തി. 2015ന് മുമ്പ് വിരമിച്ചവർക്കാണ് ഇക്കാര്യത്തിൽ കൂടുതൽ പ്രശ്നം. ഓൺലൈൻ ട്രാൻസ്ഫർ െക്ലയിം പോർട്ടലിലും പ്രശ്നങ്ങളുണ്ട്. ഇതു പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന് സമിതി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story