Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാല് സി.ബി.ഐ...

നാല് സി.ബി.ഐ ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിട്ടു

text_fields
bookmark_border
ന്യൂഡൽഹി: അനുമതിയില്ലാതെ പരിശോധന നടത്തി വ്യവസായിയെ ഭീഷണിപ്പെടുത്തിയതിന് . ഡൽഹി യൂനിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സുമിത് ഗുപ്ത, പ്രദീപ് റാണ, അങ്കൂർ കുമാർ, ആകാശ് അഹലാവത് എന്നീ നാല് സബ് ഇൻസ്‍പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നടപടിക്ക് വിധേയമാക്കിയത്. സി.ബി.ഐ ഡയറക്ടർ നേതൃത്വം നൽകുന്ന 'സീറോ ടോളറൻസ് പോളിസി ടുവാഡ്സ് കറപ്ഷൻ' പരിപാടിയുടെ ഭാഗമായി അതിവേഗമാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ചണ്ഡിഗഡിലെ വ്യവസായിയുടെ ഓഫിസിൽ അനുമതിയില്ലാതെ പരിശോധന നടത്തി, അദ്ദേഹത്തിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ച് കേസ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സി.ബി.ഐ വക്താവ് ആർ.സി. ജോഷി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story