Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകരിയാട്ടത്തിന്...

കരിയാട്ടത്തിന് കൊടിയേറി; കോന്നിക്ക് ഇനി ഉത്സവനാളുകൾ

text_fields
bookmark_border
കരിയാട്ടത്തിന് കൊടിയേറി; കോന്നിക്ക് ഇനി ഉത്സവനാളുകൾ
cancel
camera_alt

കോന്നി കരിയാട്ടത്തിൽ മുഖ്യാതിഥി നടി ഭാവന സംസാരിക്കുന്നു

കോന്നി: മേളവാദ്യകലയുടെ കുലപതി പെരുവനം കുട്ടൻമാരാരുടെയും നടി ഭാവനയുടെയും സാന്നിധ്യത്തിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ കൊടിയേറ്റിയതോടെ കോന്നി കരിയാട്ടത്തിന് തുടക്കമായി. ടൂറിസം വികസനം മുൻനിർത്തിയാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആനയെ മുഖ്യ ആകർഷണ കേന്ദ്രമാക്കി നടത്തുന്ന കരിയാട്ടത്തിന്‍റെ പ്രധാന വേദി കോന്നി കെ.എസ്.ആർ.ടി.സി മൈതാനമാണ്. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് പരിപാടികൾ നടക്കുക.

പെരുവനം കുട്ടൻമാരാരെയും ഭാവനയെയും എം.എൽ.എയും പി.ആർ.പി.സി രക്ഷാധികാരി കെ.പി. ഉദയഭാനുവും ചേർന്ന് കോന്നി പൗരാവലിക്കുവേണ്ടി ആദരിച്ചു. പി.ആർ.പി.സി രക്ഷാധികാരി കെ.പി. ഉദയഭാനു, ദേശീയ അധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എൻ. നവനീത്, പി.ആർ. പ്രമോദ്, രാജഗോപാലൻ നായർ, പ്രീജ പി. നായർ, രേഷ്മ മറിയം റോയി, രജനി ജോസഫ്, ജിജി സജി, ശ്യാം ലാൽ, കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. അജിത് കുമാർ, സംഘാടക സമിതി കൺവീനർ ജി. ബിനു കുമാർ, പബ്ലിസിറ്റി കൺവീനർ സംഗേഷ് ജി. നായർ, ചെയർമാൻ എ. ദീപകുമാർ, കാട് ടൂറിസം സൊസൈറ്റി സെക്രട്ടറി എൻ.എസ്. മുരളീമോഹൻ, എം.അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konnikariyattom
News Summary - kariyattom, festive days for konni
Next Story