Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി വാങ്ങവേ...

കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫിസർ അറസ്റ്റിൽ

text_fields
bookmark_border
village-officer
cancel

മണ്ണാർക്കാട്: ആദിവാസികൾക്കുള്ള ഭൂമി വിൽപനയുടെ മറവിൽ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ. കോട്ടോപ്പാടം നമ്പർ ഒന്ന് വില്ലേജ് ഓഫിസറായ കൊല്ലം സ്വദേശി പുത്തൻവീട്ടിൽ ഹരിദേവിനെയാണ് വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

പ്രദേശത്തെ പത്തോളം ആദിവാസികൾക്ക് ഭൂമി വിൽപന നടത്താൻ വില നിർണയ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഒതുക്കുമ്പുറത്ത് ഷിഹാബുദ്ദീൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 
ഭൂമിയുടെ വിലനിർണയ സർട്ടിഫിക്കറ്റിന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും നൽകാത്തതിനെ തുടർന്ന് സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്തതായി പറയുന്നു

.കഴിഞ്ഞ ദിവസം മറ്റ് രണ്ട് ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനായി സർട്ടിഫിക്കറ്റിന് വേണ്ടി 10,000 രൂപ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിജിലൻസിനെ സമീപിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. 
വിജിലൻസ് ഡിവൈ.എസ്.പി ബിജുകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvillage officerbribemalayalam news
News Summary - Village officer arrested-Kerala news
Next Story