Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightപന്നിയങ്കര:...

പന്നിയങ്കര: പ്രദേശവാസികൾക്ക് ടോൾ ഇല്ല, തീരുമാനം താൽക്കാലികം

text_fields
bookmark_border
Panniyankara toll plaza
cancel
camera_alt

file photo

വടക്കഞ്ചേരി: മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിക്കാനുള്ള തീരുമാനം താൽക്കാലികമായി കരാർ കമ്പനി മാറ്റി. അടുത്തദിവസം തന്നെ എം.എൽ.എയുടെ സാനിധ്യത്തിൽ കരാർ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും അധികൃതരുമായി ചർച്ച നടത്തിയ ശേഷമേ തീയതി സംബന്ധിച്ച് ധാരണയാവു.

ശബരിമല സീസൺ ആയതിനാൽ മകരവിളക്ക് വരെ ടോൾ പിരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. നിലവിൽ പ്രദേശവാസികളിൽനിന്നും മാസം 315 രൂപ നിരക്കിൽ ടോൾ പിരിക്കാനാണ് കരാർ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഒരുമാസം 315 എന്നത് രണ്ടോ, മൂന്നോ മാസത്തേക്ക് നീട്ടാൻ കരാർ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾക്ക് സൗജന്യയാത്ര എന്ന ആവശ്യമാണ് എം.എൽ.എയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആവശ്യപ്പെടുന്നത്. ഒന്നാം തിയതി ടോൾ പിരിക്കുമെന്ന തീരുമാനത്തെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panniyankara Toll
News Summary - Panniyankara: No toll for local residents
Next Story