Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂറിയ, സൾഫേറ്റ്...

യൂറിയ, സൾഫേറ്റ് ക്ഷാമം: നട്ടംതിരിഞ്ഞ് കർഷകർ

text_fields
bookmark_border
fertilizers
cancel
camera_alt

representational image

കോട്ടായി: കതിര് നിരക്കുന്ന സമയത്ത് നെൽകൃഷിയിൽ വളപ്രയോഗത്തിനാവശ്യമായ രാസവളങ്ങൾക്ക് ക്ഷാമം രൂക്ഷം. യൂറിയയും അമോണിയം സൾഫേറ്റും പൊട്ടാഷും മിക്ക സ്ഥലങ്ങളിലും കിട്ടാനില്ല.

ഇതോടെ കർഷകർ നെേട്ടാട്ടത്തിലായി. സ്റ്റോക്ക് ഉള്ളിടങ്ങളിലാകെട്ട വില കുത്തനെ ഉയർത്തിയിട്ടുമുണ്ട്. കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിലാണ് മാസങ്ങളായി രാസവള ക്ഷാമം നേരിടുന്നത്. വളമന്വേഷിച്ച് എത്തുന്ന കർഷകർ നിരാശരായി മടങ്ങുന്നത് പതിവായി മാറിയെന്ന് കോട്ടായിയിലെ രാസവള ഡിപ്പോ ഉടമകൾ പറയുന്നു.

അതേസമയം, യൂറിയയും പൊട്ടാഷും സൾഫേറ്റും കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂടിയ ഇനങ്ങളായ ഫാക്ടംഫോസും കോംപ്ലക്സും വിറ്റഴിക്കാനുള്ള ഗൂഢതന്ത്രമാണെന്നും കർഷകരുടെ പ്രയാസം മനസ്സിലാക്കി ഇടപെടാൻ സർക്കാറും കൃഷി വകുപ്പും കൃഷി ഭവനും താത്പര്യം കാണിക്കുന്നില്ലെന്നുമാണ് കർഷകരുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersUreaSulphate
News Summary - Urea and Sulphate Famine Farmers in crisis
Next Story