Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭീതിയുടെ കൂരയിൽ...

ഭീതിയുടെ കൂരയിൽ കുരുന്നുകൾ

text_fields
bookmark_border
ഭീതിയുടെ കൂരയിൽ കുരുന്നുകൾ
cancel

മാങ്കുറുശി: 21 വർഷം പഴക്കമുള്ള മാങ്കുറുശ്ശി ലക്ഷം വീട് കോളനി അംഗൻവാടി തകർച്ചയുടെ വക്കിൽ. 13 കുട്ടികൾ ഇവിടെയെത്തുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കുട്ടികൾ വരാറില്ല. എങ്കിലും അംഗൻവാടി ജീവനക്കാർ സദാ ഇവിടെയുണ്ട്.

കഴിഞ്ഞ മഴക്കാലത്ത് കുട്ടികൾ ഭീതിയോടെയായിരുന്നു കഴിഞ്ഞുകൂടിയത്. മേൽക്കൂര പൂർണമായും ദ്രവിച്ചതിനാൽ കാറ്റടിച്ചാൽ നിലംപതിക്കുമെന്ന ഭീതിയിലാണ്. മഴ പെയ്താൽ അകത്ത് ചോർച്ചയുണ്ട്. ജീവനക്കാരുടെ പരിചരണം കൊണ്ടാണ് ഇത്രയും കാലമെങ്കിലും നിലനിൽക്കാൻ കാരണം. മഴ പെയ്താൽ ഫയലുകളും കുട്ടികളുടെ കളിപാട്ടങ്ങളും നശിക്കും. പുതിയ അംഗൻവാടി കെട്ടിടം അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് രക്ഷിതാക്കളും ജീവനക്കാരും ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anganwadi
News Summary - They are in the throes of fear
Next Story