Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകണ്ണനൂരിലെ മോഷണം:...

കണ്ണനൂരിലെ മോഷണം: പ്രതികളുമായി തെളിവെടുത്തു

text_fields
bookmark_border
kannanur theft accused
cancel

പാലക്കാട്: കണ്ണനൂരിൽ ഫെബ്രുവരി 26ന് പുലർച്ച നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ െപാലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ചിറ്റൂർ സ്വദേശി നവാസ് (35), ട്രിച്ചി അണ്ണാനഗർ അരുൺകുമാർ (22) എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

കണ്ണനൂരിലെ ആറ് വ്യാപാര സ്ഥാപനങ്ങളിലെ അഞ്ചിടങ്ങളിൽനിന്നായി പണവും സാധനങ്ങളും ഉൾപ്പെടെ 2.25 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. എല്ലായിടത്തും ലിവർ ഉപയോഗിച്ച് പൂട്ടുകൾ തകർത്താണ് മോഷണം. ദേശീയപാതക്ക് സമീപത്താണ് കച്ചവടസ്ഥാപനങ്ങൾ.

ഒരാഴ്ച മുമ്പ് പഴയന്നൂർ പൊലീസിെൻറ പിടിയിലായ ഇവരെ വിയ്യൂർ ജയിലിലാണ് റിമാൻഡ് ചെയ്തിരുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറോളം കേസുകളിൽ പ്രതിയാണ് ഇവർ. ധർമജൻ, ബിലാൽ എന്നിവരെ കൂടി പിടികൂടാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newspolice
News Summary - theft at kannanur; evidence collecting with accused
Next Story