Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനടപ്പാത കാടുമുടി;...

നടപ്പാത കാടുമുടി; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
നടപ്പാത കാടുമുടി; യാത്രക്കാർ ദുരിതത്തിൽ
cancel

പറളി: ഗതാഗത തിരക്കേറിയ റൂട്ടിൽ വീതി കുറവായ റെയിൽവേ മേൽപാലത്തിൽ കാൽനടക്കാർക്ക് മാത്രമായി ഏർപ്പെടുത്തിയ നടപ്പാത കാടുമൂടിക്കിടക്കുന്നു. മേലാമുറി- കുളപ്പുള്ളി സംസ്ഥാനപാതയിൽ പറളിയിലെ റെയിൽവേ മേൽപാലത്തിനോടുചേർന്ന നടപ്പാതയാണ് കാടുമൂടിക്കിടക്കുന്നത്.

വീതിക്കുറവായ മേൽപാലത്തിൽ ഒരേസമയം എതിർദിശകളിൽനിന്ന് വാഹനങ്ങൾ വന്നാൽ കാൽനടക്കാർ പ്രയാസത്തിലാവും ഇതിന്ന് പരിഹാരമായാണ് നടപ്പാത സ്ഥാപിച്ചത്.

കാടുമൂടി പുറത്തുകാണാത്ത നിലയിലായ നടപ്പാതയിൽ പകൽ സമയത്തുപോലും പാമ്പുകളുടെയും വിഷ ജന്തുക്കളുടെയും ശല്യമുള്ളതായി പറയുന്നു. വർഷങ്ങളോളമായി പാലത്തിെൻറ രണ്ടു വശങ്ങളിലെയും നടപ്പാത വൃത്തിയാക്കാറില്ലെന്നും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ ഇക്കാര്യം തീരെ ശ്രദ്ധിക്കാറില്ലെന്നും കാടുമുടിയ നടപ്പാത ഉടൻ വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sidewalk forest; Passengers in distress
Next Story