Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആവേശമായി അങ്ങാടിവേല

ആവേശമായി അങ്ങാടിവേല

text_fields
bookmark_border
ആവേശമായി അങ്ങാടിവേല
cancel
camera_alt

തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്

ചിറ്റൂർ: തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് ആന എഴുന്നള്ളിപ്പ് നടന്നു. 14 ആനകളാണ് അണിനിരന്നത്. ആചാരവെടിക്ക് ശേഷം എഴുന്നള്ളിപ്പ് ആരംഭിച്ചു. ഗജവീരന്മാർ ചേമ്പാടത്ത് എത്തി അണിനിന്നപ്പോൾ ആയിരങ്ങൾ കാഴ്ചക്കാരായി. തുടർന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയിൽ വേട്ടക്കറുപ്പ സ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ ഭക്തർ ആരതി ഉഴിഞ്ഞ് വരവേറ്റു. തുടർന്ന് നാദസ്വര കച്ചേരി അരങ്ങേറി.

ഞായറാഴ്ച രാവിലെ വേട്ടക്കറുപ്പ സ്വാമി ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പും പഞ്ചവാദ്യവും അരങ്ങേറും. രണ്ടു വർഷത്തിലൊരിക്കലാണ് അങ്ങാടിവേല ആഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന തമിഴ്, തെലുങ്ക് സംസാരിക്കുന്ന തത്തമംഗലത്തുകാരുടെ ഒത്തുകൂടൽ കൂടിയാണ് അങ്ങാടിവേല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pooram
News Summary - pooram
Next Story