Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവയസ് രണ്ടര, ശമുവൽ...

വയസ് രണ്ടര, ശമുവൽ കൃഷ്ണയുടെ അറിവ് അമ്പരിപ്പിക്കും...

text_fields
bookmark_border
samuval krishana with family
cancel
camera_alt

ശമുവൽ കൃഷ്ണ മാതാപിതാക്കൾക്കൊപ്പം

ഒറ്റപ്പാലം: വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത പ്രായത്തിലും വിജ്ഞാന വഴിയിൽ വിസ്മയക്കാഴ്ചയാവുകയാണ് രണ്ടര വയസ്സ് പൂർത്തിയാകാത്ത ശമുവൽ കൃഷ്ണ എന്ന കുരുന്ന് ബാലൻ. കളികൾക്കും ശാഠ്യങ്ങൾക്കും ഇടയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്മയിൽനിന്ന് വരുന്ന ചോദ്യങ്ങൾക്ക് ശമുവൽ കൃഷ്ണക്ക് ഉത്തരം റെഡി.

ഇന്ത്യയുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവർണർ, കേരളത്തിലെ മന്ത്രിമാർ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഈ കുരുന്നിന് നാവിൻ തുമ്പിൽ ഉത്തരമുണ്ട്. ഇളം പ്രായത്തിൽ തെറ്റുകൂടാതെ ആഴ്ചയും മാസങ്ങളും ഇംഗ്ലീഷിലെ അക്ഷരമാലകളും ഹൃദ്യസ്ഥമാക്കി.

രണ്ട് വർഷവും നാല് മാസവും മാത്രം പ്രായമുള്ള ശമുവൽ കൃഷ്ണ വാണിയംകുളം ടി.ആർ.കെ സ്‌കൂളിലെ ഗണിത അധ്യാപകൻ പാലപ്പുറം അങ്ങാടി വീട്ടിൽ കെ. കൃഷ്ണകുമാറിെൻറയും മുൻ അധ്യാപിക ലിയയുടെയും ഏക മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boyKnowledge
News Summary - Samuel Krishna is full of knowledge
Next Story