Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലം താലൂക്ക്...

ഒറ്റപ്പാലം താലൂക്ക് ആശുപത്രി കുട്ടികളുടെ വാർഡും തീവ്ര പരിചരണ വിഭാഗവും പ്രവർത്തനം തുടങ്ങി 

text_fields
bookmark_border
ഒറ്റപ്പാലം താലൂക്ക് ആശുപത്രി  കുട്ടികളുടെ വാർഡും തീവ്ര പരിചരണ വിഭാഗവും പ്രവർത്തനം തുടങ്ങി 
cancel
camera_alt

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായ കുട്ടികളുടെ വാർഡ് അഡ്വ. കെ.പ്രേംകുമാർ എം.എൽ.എയും സംഘവും സന്ദർശിക്കുന്നു

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ പുതുതായി ക്രമീകരിച്ച കുട്ടികളുടെ വാർഡും തീവ്ര പരിചരണ വിഭാഗവും നാടിന് സമർപ്പിച്ചു. ഉദ്‌ഘാടനം ഓൺലൈനിൽ മന്ത്രി വീണ ജോർജ് നിർവഹിച്ചു.

സ്ത്രീകളുടെ വാർഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് വിനിയോഗിച്ച് കുട്ടികളുടെ വാർഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ 15 കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. വെൻറിലേറ്റർ സൗകര്യത്തോടുകൂടിയ തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്നത് നാലാം നിലയിലാണ്. ആറ് കിടക്കകളാണ് ഇവിടെയുള്ളത്. ഉദ്‌ഘാടന ചടങ്ങിൽ അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

നഗരസഭ അധ്യക്ഷ കെ.ജാനകിദേവി, ഉപാധ്യക്ഷൻ കെ.രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ രൂപ ഉണ്ണി, കെ.അബ്ദുൽ നാസർ, ടി.ലത, വാർഡ് കൗൺസിലർ കല്യാണി, ആർ.എം.ഒ നിഷാദ്, ഡോ. സലിം തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. അഹമ്മദ് അഫ്സൽ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ottapalam Taluk HospitalfunctioningChildren's wardintensive care unit
News Summary - Ottapalam Taluk Hospital Children's ward and intensive care unit started functioning
Next Story