Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightകല്ലടിക്കോട്ട്...

കല്ലടിക്കോട്ട് കാട്ടുകൊമ്പനിറങ്ങി

text_fields
bookmark_border
കല്ലടിക്കോട്ട് കാട്ടുകൊമ്പനിറങ്ങി
cancel
camera_alt

കല്ലടിക്കോട് വനാതിർത്തിയിലെത്തിയ കാട്ടുകൊമ്പൻ

കല്ലടിക്കോട്: കാട്ടുകൊമ്പൻ ‘പി.ടി 15’ കല്ലടിക്കോട്ട് മലയോര മേഖലയിൽ വിലസുന്നതായി നാട്ടുകാർ. കഴിഞ്ഞ ദിവസം അർധരാത്രി 12.30ന് ചുള്ളിയാംകുളം ചർച്ച് ഭാഗത്താണ് കാട്ടുകൊമ്പനെ നാട്ടുകാർ കണ്ടത്. ചുള്ളിയാംകുളം, മൂന്നേക്കർ, കരിമല, മീൻവല്ലം, മരുതംകാട് എന്നിവിടങ്ങളിൽ നേരം പുലരും വരെ കറങ്ങി. ചക്ക പറിച്ച് തിന്നും വാഴ പിഴുതുമറിച്ചിട്ടും നടന്നുനീങ്ങി. വെള്ളിയാഴ്ച പുലർച്ച പാലക്കാട് വനം ഡിവിഷൻ പ്രവർത്തന പരിധിയിലെ മുണ്ടൂർ വടക്കൻകാട് പ്രദേശത്തേക്ക് ഒറ്റയാൻ നീങ്ങിയതായി നാട്ടുകാർ പറയുന്നു. കാലവർഷ സമയത്തും കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ സ്വൈരമായി നാട്ടിലിറങ്ങാൻ പറ്റാതായതായി തദ്ദേശവാസികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant
News Summary - wild elephant
Next Story