Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവഴുക്കപ്പാറയിൽ...

വഴുക്കപ്പാറയിൽ തീപിടിത്തം പതിവ്

text_fields
bookmark_border
Vashukappara
cancel
camera_alt

വഴുക്കപ്പാറയിലെ റബർ തോട്ടത്തിലുണ്ടായ തീപിടിത്തം

മുണ്ടൂർ: വഴുക്കപ്പാറ പ്രദേശത്ത് ഒരുവിഭാഗം ആളുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ‘തീക്കളി’വിനയാകുന്നു. രണ്ട് മാസത്തിനിടെ നാല് തീപിടിത്തങ്ങളാണ് പ്രദേശത്തുണ്ടായത്. മുണ്ടൂർ പഞ്ചായത്ത് വാതകശ്മശാനം, മാലിന്യ സംസ്കരണ പ്ലാന്‍റ്, ഗ്യാസ് ഗോഡൗൺ എന്നിവക്ക് ശേഷമാണ് നാല് തീപിടിത്തങ്ങളും ഉണ്ടായത്. ഈ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയാണ് തീ പിടിത്തത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം.

കൂടെ കൂടെയുള്ള തീപിടിത്തത്തിന് പിന്നിൽ സാമുഹിക വിരുദ്ധരാണെന്നാണ് പരാതി ഉയർന്നത്. പാചകവാതക ഗോഡൗണിന് സമീപം തീപടരുന്നത് തദ്ദേശവാസികളും വഴിയാത്രക്കാരും അപകടത്തിനിരയാവാനിടയുണ്ട്. വനമേഖലയും മറ്റിടങ്ങളും അഗ്നിബാധയിൽനിന്ന് സംരക്ഷിക്കുന്നതിന് ജനം ജാഗ്രത പാലിക്കണമെന്ന് തദ്ദേശ, വനം, അഗ്നിരക്ഷസേന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireVashukappara
News Summary - Fire are common in Vashukappara
Next Story