Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൂലി കിട്ടിയില്ല;...

കൂലി കിട്ടിയില്ല; സ്കൂട്ടറുമായി മുങ്ങിയവർ പിടിയിൽ

text_fields
bookmark_border
കൂലി കിട്ടിയില്ല; സ്കൂട്ടറുമായി മുങ്ങിയവർ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ പെരിയണ്ണയും മുനിയും

മുണ്ടൂർ: ജോലി ചെയ്തതിന് പ്രതിഫലം നൽകാത്ത തൊഴിലുടമയുടെ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികൾ പിടിയിൽ. പ്രതികളെ വാഹനം തടഞ്ഞ് പിടികൂടാൻ ശ്രമിച്ച മുണ്ടൂർ ഔട്ട് പോസ്റ്റിലെ സി.പി.ഒ ഷറഫുദ്ദീനെ പ്രതികളിലൊരാൾ ചവിട്ടി വീഴ്ത്തി. തുടർന്ന് ഇരുവരെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ധർമപുരി പെരിയണ്ണ (23), ധർമപുരി മുനി സ്വാമി (19) എന്നിവരാണ് പിടിയിലായത്. മലപ്പുറം അരീക്കോട് സ്വദേശി അസ്കറിെൻറ ഹിറ്റാച്ചിയിൽ ഡ്രൈവറും സഹായിയുമായി തൊഴിലെടുത്ത ഇവർക്ക് കൂലി കിട്ടാതായതോടെ തൊഴിലുടമയുടെ സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലും പൊലീസ് തടഞ്ഞെങ്കിലും ഇവർ വാഹനം നിർത്തിയിരുന്നില്ല. ഇരുവർക്കുമെതിരെ അരീക്കോട് സ്റ്റേഷനിൽ വാഹനമോഷണത്തിന് കേസെടുത്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestScooter hijackers
News Summary - Cooley did not get; Scooter hijackers arrested
Next Story