Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൊലീസ് സ്റ്റേഷന്‍റെ...

പൊലീസ് സ്റ്റേഷന്‍റെ മതിൽ തകർത്ത് 'ചക്ക മോഷ്ടാക്കൾ'

text_fields
bookmark_border
jack fruit
cancel

അതിരപ്പിള്ളി: അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍റെ മതിൽ ആനക്കൂട്ടം വീണ്ടും തകർത്തു. രാത്രിയിൽ പൊലീസ് സ്റ്റേഷൻ വളപ്പിലെ പ്ലാവിൽനിന്ന് ചക്ക പറിച്ചുതിന്നാനെത്തിയ കാട്ടാനകളാണ് മതിൽ തകർത്തത്.രണ്ടു ദിവസം മുമ്പ് ആനകൾ മതിലിന്‍റെ മുകളിലത്തെ ഒരു നിര തകർത്തിരുന്നു.

അന്ന് ആനകളെ പൊലീസുകാർ ഓടിച്ചതിനാൽ പ്ലാവിലെ മുഴുവൻ ചക്കയും പറിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബാക്കിയുള്ള ചക്ക തിന്നാൻ കഴിഞ്ഞ രാത്രി എത്തിയ ആനകൾ മതിലിന്‍റ രണ്ട് നിരകൾ വീണ്ടും തകർത്തു. എന്നാൽ, 'ഉന്നത'രായതിനാൽ കള്ളന്മാർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്ത വിഷമത്തിലാണ് അതിരപ്പിള്ളി പൊലീസ്. അതിരപ്പിള്ളി മേഖലയിൽ ആനകൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephantjackfruitpolice'
News Summary - 'Chakka thieves' break down police station wall
Next Story