Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightകശ്മീരിലേക്ക്...

കശ്മീരിലേക്ക് സൈക്കിൾ യാത്രയുമായി യുവാക്കൾ

text_fields
bookmark_border
kashmir cycle journey
cancel
camera_alt

എടത്തനാട്ടുകരയിൽനിന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ച ടി.കെ. മുബീനും പി. റിസ്വാനും ഐ.എസ്.എൽ താരം വി.പി. സുഹൈറിനൊപ്പം

അലനല്ലൂർ: എടത്തനാട്ടുകരയിൽ നിന്ന് കശ്മീരിലേക്ക് യുവാക്കൾ സൈക്കിളിൽ യാത്ര തിരിച്ചു. യതീംഖാനയിലെ തോരക്കാട്ടിൽ മുബീൻ (24), ചിരട്ടക്കുളത്തെ പൊൻപാറ വീട്ടിൽ റിസ്വാൻ (20) എന്നിവരാണ് സ്വന്തം സൈക്കിളിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങിയത്.

എടത്തനാട്ടുകരയിലെ സൈക്കിളിങ് ക്ലബായ ഓൾഡ് ക്രാങ്ക് അംഗങ്ങളായ ഇരുവരും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്ന യാത്രക്ക് തുടക്കം കുറിച്ചത്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് യാത്രയെന്ന് ഇവർ പറഞ്ഞു.

രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള റൈഡിൽ ഒരുദിവസം 150 കിലോമീറ്ററോളം പിന്നിട്ട് ഏകദേശം ഒരു മാസംകൊണ്ട് കശ്മീരിൽ എത്താനാകുമെന്നാണ് കരുതുന്നതെന്ന് ഇവർ പറഞ്ഞു.

ഞായറാഴ്‌ച കോഴിക്കോട്ടെത്തി താമസിച്ച് തിങ്കളാഴ്ച യാത്ര തുടർന്ന് രാത്രി കണ്ണൂരിൽ താമസിക്കും. യാത്രയുടെ ഫ്ലാഗ്ഓഫ് ഐ.എസ്.എൽ താരം വി.പി. സുഹൈർ നിർവഹിച്ചു. ഇരുവർക്കും പൂർണ പിന്തുണയും ആശംസകളുമായി വീട്ടുകാരും നാട്ടുകാരുമെല്ലാം ഒപ്പമുണ്ട്. താഴെക്കോട് സ്വദേശിയായ പടുവൻപാടൻ അർഷാദും (24) ഇവർക്കൊപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycle journeyKashmir TripEdathanattukara
News Summary - youths cycle journey from edathanattukara to kashmir
Next Story