Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightചിത്രംവരച്ച്...

ചിത്രംവരച്ച് ചികിത്സ ചെലവിലേക്ക് പണം കണ്ടെത്തി യുവാവിെൻറ മാതൃക

text_fields
bookmark_border
ചിത്രംവരച്ച് ചികിത്സ ചെലവിലേക്ക് പണം കണ്ടെത്തി യുവാവിെൻറ മാതൃക
cancel
camera_alt

ഹാഷിം താൻ വരച്ച ചിത്രങ്ങൾക്കൊപ്പം

അലനല്ലൂർ: ആളുകൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ വരച്ച് ചികിത്സ ചെലവിലേക്ക് പണം സമാഹരിച്ച് യുവാവിെൻറ മാതൃക.

അലനല്ലൂരിലെ കറുപ്പൻ വീട്ടിൽ ഹാഷിമാണ് തെൻറ കഴിവ് വൃക്കരോഗിയുടെ ഫണ്ട് സമാഹരണത്തിന് വേണ്ടി വിനിയോഗിച്ചത്. 'വി വൺ' കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ആശയം പ്രാവർത്തികമാക്കിയത്. ആളുകൾ ആവശ്യപ്പെടുന്ന സ്വന്തം ചിത്രങ്ങളോ മറ്റു ചിത്രങ്ങളോ കുറഞ്ഞ സമയം കൊണ്ട് വരച്ചാണ് ഹാഷിം പണം കണ്ടെത്തിയത്.

ഒരു ചിത്രത്തിന് 250 രൂപ നിരക്കിൽ 40 ചിത്രങ്ങൾ വരച്ച് 10,550 രൂപയാണ് സമാഹരിച്ചത്. ഇത് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ വൃക്കരോഗിയായ ജംഷീലയുടെ ചികിത്സ ഫണ്ടിലേക്ക് നൽകും. കറുപ്പൻ അയ്യൂബ് ജുമൈല ദമ്പതികളുടെ മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hashimpalakkad
News Summary - a young man who found money for the cost of painting a picture
Next Story