Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതെന്നലയിൽ ഒരാൾക്കുകൂടി...

തെന്നലയിൽ ഒരാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

text_fields
bookmark_border
തെന്നലയിൽ ഒരാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
cancel

തിരൂരങ്ങാടി: തെന്നലയിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. ശനിയാഴ്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 11ാം വാർഡായ കോഴിച്ചെന പ്രദേശത്ത് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം ഒമ്പതായി. ആരോഗ്യ വകുപ്പ് ശേഖരിച്ച ജലസാമ്പിളുകളുടെ ഫലം ലഭിക്കാൻ വൈകുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി കിടക്കുന്നത്.

ഒമ്പതുപേരും വീട്ടിൽ വിശ്രമത്തിൽ തന്നെയാണ് കഴിയുന്നത്. എത്രയും വേഗം ഉറവിടം കണ്ടെത്തിയില്ലങ്കിൽ സമൂഹവ്യാപനം കൂടുമെന്ന ആശങ്കയിലാണ് തെന്നലയിലെ ജനങ്ങൾ. ജലസാമ്പിളുകളുടെ ഫലം ഉടൻ ലഭ്യമാക്കാനും സമൂഹ വ്യാപനം തടയാനും ആരോഗ്യവകുപ്പ് അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് തെന്നല പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് സഹീർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JAUNDICE
News Summary - Another person in the flash confirmed jaundice
Next Story