Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tirurangadi
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightമലബാർ സമരം: നൂറാം...

മലബാർ സമരം: നൂറാം വാർഷികത്തിൽ സ്മാരക കവാടമൊരുക്കാൻ തിരൂരങ്ങാടി

text_fields
bookmark_border

തിരൂരങ്ങാടി (മലപ്പുറം): മലബാർ സമര നൂറാം വാർഷികം പ്രമാണിച്ച് തിരൂരങ്ങാടി നഗരസഭക്ക് മുന്നിൽ സ്മാരക കവാടമൊരുക്കാനൊരുങ്ങി അധികൃതർ. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി.

ഒരുപാട് സ്വാത്രന്ത്ര്യ സമര പോരാട്ടങ്ങൾക്ക് തിരൂരങ്ങാടി സാക്ഷ്യം വഹിച്ചിട്ടും ഒരു ചരിത്ര സ്മാരകംപോലും ഇത് വരെ നിർമിക്കാൻ സാധിച്ചിരുന്നില്ല. മലബാർ കലാപത്തിൽ വീരമൃത്യു വരിച്ചവരുടെയും നാട് കടത്തപ്പെട്ടവരുടെയും പൂർണമല്ലാത്ത വിവരം പഴയ ചന്തപ്പടിയിലെ നഗരസഭ കവാടത്തിൽ സ്ഥാപിച്ചതല്ലാതെ മറ്റൊരുചരിത്ര സ്മാരകവും തിരൂരങ്ങാടിയിൽ ഇല്ല.

നൂറാം വാർഷിക വേളയിൽ പുതിയ നഗരസഭ കാര്യാലയത്തിന് മുന്നിലാണ് കവാടം ഉയരുന്നത്. കൂടാതെ ഹജൂർ കച്ചേരി ജില്ല സാംസ്കാരിക മ്യൂസിയമാക്കി മാറ്റാൻ നാല് കോടിയിൽ പണി നടന്നുകൊണ്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tirurangadimalabar rebellion
News Summary - Malabar agitation: Tirurangadi to prepare a memorial gate on the 100th anniversary
Next Story