Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത കമീഷനിൽ വിവാഹ...

വനിത കമീഷനിൽ വിവാഹ കേസുകൾ കുറയുന്നു

text_fields
bookmark_border
വനിത കമീഷനിൽ വിവാഹ കേസുകൾ കുറയുന്നു
cancel

മലപ്പുറം: വിവാഹവുമായി ബന്ധപ്പെട്ട പരാതികൾ കുറയുകയാണെന്ന് സംസ്ഥാന വനിതാ കമീഷന്‍ ഇ.എം. രാധ.

ഇത്തരം കേസുകള്‍ക്ക് പരിഹാരം തേടി കുടുംബകോടതികളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്. ഇക്കാര്യത്തിൽ കമീഷന് പരിമിതികളുണ്ട്. അതുകൊണ്ട് കോടതിയെ സമീപിക്കാനാണ് അവസരം നല്‍കുന്നത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോള്‍ കമീഷനില്‍ കൂടുതല്‍ ലഭിക്കുന്നതെന്നും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

23 വര്‍ഷം മുമ്പ് കാളികാവ് സ്വദേശിനിയുടെ സ്വത്ത് സഹോദരന്‍ തട്ടിയെടുത്തു എന്നകേസില്‍ സ്വത്ത് തിരികെനല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. ജില്ലപഞ്ചായത്തില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തില്‍ 80 പരാതികളാണ് ലഭിച്ചത്. 26 കേസുകള്‍ പരിഹരിച്ചു. 39 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. 12 കേസുകള്‍ തുടർനടപടികൾക്കായി പൊലീസിനും മൂന്നെണ്ണം കൗണ്‍സലിങ്ങിനും വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women commission
News Summary - The number of marriage cases in the Women's Commission is declining
Next Story