Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightവീട്ടുകാർ...

വീട്ടുകാർ ആശുപത്രിയിൽ പോയ സമയം വീട് കുത്തിത്തുറന്ന് മോഷണം; 35 പവനും പണവും നഷ്ടപ്പെട്ടു

text_fields
bookmark_border
വീട്ടുകാർ ആശുപത്രിയിൽ പോയ സമയം വീട് കുത്തിത്തുറന്ന് മോഷണം; 35 പവനും പണവും നഷ്ടപ്പെട്ടു
cancel

താനൂർ: അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. താനൂർ മൂലക്കൽ ദയാപുരം സ്ട്രീറ്റിലാണ് സംഭവം. സ്ട്രീറ്റ് രണ്ടിലെ പള്ളിക്കലകത്ത് നിസാർ ബാബുവിെൻറ വീട്ടിലാണ് മോഷണം നടന്നത്. മകന് അസുഖമായതിനെ തുടർന്ന് നിസാർ ബാബുവും ഭാര്യയും ആശുപത്രിയിലും കുടുംബത്തിലെ മറ്റംഗങ്ങൾ ബന്ധുവീട്ടിലുമായിരുന്നു.

മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

ഈ തക്കം മുതലെടുത്താണ് മോഷണം നടന്നിരിക്കുന്നത്. സമീപത്ത് താമസിക്കുന്ന സഹോദരെൻറ വീട്ടുകാർ ഞായറാഴ്ച രാവിലെ നിസാറിെൻറ വീടിെൻറ ഉമ്മറത്തെ ലൈറ്റ് അണയ്ക്കാനായി എത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടനെ നിസാറിനെയും പൊലീസിനെയും അറിയിച്ചു.

വീടിെൻറ മുൻഭാഗത്തെ വാതിലിെൻറ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കരുതുന്നു. അടച്ചിട്ട മുഴുവൻ മുറികളും തുറന്നു.

അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രേത്യകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും താനൂർ സി.ഐ പ്രമോദ് പറഞ്ഞു.

മുമ്പ് ദയാപുരം സ്ട്രീറ്റിൽ മോഷണ ശ്രമം നടന്നിരുന്നു. ആറ് വീടുകളിലാന്ന് അന്ന് മോഷണശ്രമം നടന്നത്. തുടർന്ന് മോഷ്ടാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - Burglary; gold and money lost
Next Story