Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരിയെ...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും സ്വര്‍ണവും കവര്‍ന്ന കേസില്‍ ക്വട്ടേഷൻ സംഘം പിടിയില്‍

text_fields
bookmark_border
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും സ്വര്‍ണവും കവര്‍ന്ന കേസില്‍ ക്വട്ടേഷൻ സംഘം പിടിയില്‍
cancel

എടപ്പാൾ: ചാലിശ്ശേരി സ്വദേശിയായ അടക്കവ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 22 പവന്‍ സ്വര്‍ണവും കാറും കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതിയടക്കം എട്ടുപേര്‍ അറസ്റ്റിൽ. ഒറ്റപ്പിലാവ് സ്വദേശിയും വെളിയംകോട്ട് താമസക്കാരനുമായ വെളുത്തെംപാട്ട് നവാസ് (37), മാറഞ്ചേരി പരിച്ചകം സ്വദേശി പള്ളിത്താഴത്ത് ഷഹീര്‍ ഷാ (32), ഒറ്റപ്പാലം കണ്ണിയാംപുറം സ്വദേശി ചാത്തന്‍പിലാക്കല്‍ വിഷ്ണു എന്ന സല്‍മാന്‍ (32), മാറഞ്ചേരി പരിച്ചകം സ്വദേശി പള്ളിപ്പറമ്പില്‍ അഷ്കര്‍ (38), തൃശൂര്‍ പുത്തന്‍പീടിക തച്ചാട്ട് വീട്ടില്‍ സുജിത്ത് (27), പെരുമ്പിലാവ് തിപ്പിലശ്ശേരി സ്വദേശി വലിയപീടികയില്‍ അജ്മല്‍ (24), പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ ചോറ് വളപ്പില്‍ സോമരാജന്‍ (47), ഒറ്റപ്പാലം കണ്ണിയാംപുറം സ്വദേശി പാറക്കല്‍ ജിഷ്ണു (27) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ഒരുമാസം നീണ്ട അന്വേഷണത്തില്‍ വലയിലാക്കിയത്.

ഒക്ടോബര്‍ 29നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയുമായ തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതികളിലൊരാളും ആല്‍ബം സംവിധായകനുമായ ഷഹീര്‍ഷായുടെയും നവാസിെൻറയും നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. ആല്‍ബത്തില്‍ അഭിനയിക്കാനെന്ന വ്യാജേനയായിരുന്നു ഇത്. അണ്ണക്കമ്പാട്ടെ ലോഡ്ജിലെത്തിച്ചശേഷം ഇരുപതോളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുകയും ഷിജോയിയെ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു.

തുടർന്ന് മയക്കുഗുളിക നൽകി വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി. ഇവരുടെ പക്കലുണ്ടായിരുന്ന 22 പവന്‍ സ്വര്‍ണം, ഡയമണ്ട് മോതിരം, വാച്ച്, ആഡംബരക്കാർ തുടങ്ങിയവ കവർന്നശേഷം അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടിലെത്തിച്ച് ഇറക്കിവിടുകയായിരുന്നു.

തൃശൂര്‍ റേഞ്ച് ഡി.ഐ.ജി കെ. സുരേന്ദ്രെൻറയും മലപ്പുറം എസ്.പി യു. അബ്ദുൽകരീമിെൻറയും മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി സുരേഷ്ബാബുവിെൻറയും ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിെൻറ നേതൃത്വത്തിലുമുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ വിജിത്ത്, ഹരിഹരസൂനു, എ.എസ്.ഐ ശ്രീലേഷ്, എ.എസ്.ഐ സജീവ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ, ഉദയകുമാര്‍, അരുണ്‍ ചോലക്കല്‍, തിരൂര്‍ ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestquotation team
News Summary - Quotations team arrested for kidnapping trader and stealing car and gold
Next Story