Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_right...

`മാധ്യമ'ത്തിൽനിന്ന് വിരമിച്ച പി. ഇബ്രാഹിമിന് യാത്രയയപ്പ് 

text_fields
bookmark_border
Retired from the madhyamam
cancel
camera_alt

‘മാധ്യമ’ത്തിൽനിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫിസർ പി. ഇബ്രാഹിമിന് ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ മാനേജ്മെൻറിെൻറ ഉപഹാരം സമ്മാനിക്കുന്നു

പെരിന്തൽമണ്ണ: ദീർഘകാല സേവനത്തിനുശേഷം 'മാധ്യമ'ത്തിൽനിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫിസർ പി. ഇബ്രാഹിമിന് മാനേജ്മെൻറും ജീവനക്കാരും യാത്രയയപ്പ് നൽകി. പെരിന്തൽമണ്ണയിലെ മലപ്പുറം റീജനൽ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ മാനേജ്മെൻറിെൻറയും െഡസ്ക്-ഇൻ ചാർജ് ബി.എസ്. നിസാമുദ്ദീൻ യൂനിറ്റിെൻറയും ഉപഹാരം നൽകി.

കോർപറേറ്റ് ഓഫിസ് അക്കൗണ്ട്സ് മാനേജർ കെ. അബ്ദുൽ ഹമീദ് മുഖ്യാതിഥിയായി. മാധ്യമം റിക്രിയേഷൻ ക്ലബിെൻറ ഉപഹാരം പ്രസിഡൻറ് പി. സുരേന്ദ്രൻ, കെ.ഇ. അജ്മൽ, സൊസൈറ്റിയുടെ ഉപഹാരം വി.പി. അബൂബക്കർ സിദ്ദീഖ്, എംപ്ലോയീസ് യൂനിയെൻറ ഉപഹാരം മുർഷിദ് നബീൽ, പി.പി. അബൂബക്കർ സിദ്ദീഖ് എന്നിവരും കൈമാറി. അക്കൗണ്ട്സ് ജീവനക്കാരുടെ ഉപഹാരം അബ്ദുൽ ഹമീദ് സമ്മാനിച്ചു.

മലപ്പുറം ബ്യൂേറാ-ഇൻ ചാർജ് ഇനാം റഹ്മാൻ, പരസ്യ വിഭാഗം മാനേജർമാരായ കെ. അബ്ദുൽ ഗഫൂർ, പി. അബ്ദുൽ ഗഫൂർ, പി. നൗഷാദ് (എം.ഇ.യു), സുരേഷ് കുമാർ (കെ.യു.ഡബ്ല്യു.ജെ), സിദ്ദീഖ് പെരിന്തൽമണ്ണ തുടങ്ങിയവർ സംസാരിച്ചു. പി. ഇബ്രാഹിം മറുപടി പ്രസംഗം നടത്തി. യൂനിറ്റ് അഡ്മിൻ ഹിശാം സ്വാഗതവും ഒ. ശംസുദ്ദീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam
News Summary - Retired from the 'madhyamam'
Next Story