Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightകെ. റെയില്‍...

കെ. റെയില്‍ പദ്ധതി; പരപ്പനങ്ങാടിയില്‍ ആശങ്കയോടെ 200 കുടുംബങ്ങൾ

text_fields
bookmark_border
കെ. റെയില്‍ പദ്ധതി; പരപ്പനങ്ങാടിയില്‍ ആശങ്കയോടെ 200 കുടുംബങ്ങൾ
cancel

പരപ്പനങ്ങാടി: കെ. റെയില്‍ പദ്ധതി സ്ഥലനിർണയ ആലോചന സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയിൽ. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്കുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് ചെറമംഗലം റെയിലോരത്തുള്ളവർ ആശങ്കയില്‍ കഴിയുന്നത്. ഇപ്പോള്‍ െറയില്‍ കടന്നുപോകുന്നിടത്തുനിന്ന് 30 മീറ്റര്‍ ഏറ്റെടുക്കുമെന്ന അനൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നതോടെ പ്രതിഷേധ കൂട്ടായ്മ രൂപംകൊള്ളുകയായിരുന്നു. ഇവിടത്തെ 174 വീടുകളെ നേരിട്ട് ബാധിക്കുമെന്നാണ് ഇരകൾ പറയുന്നത്. പരപ്പനങ്ങാടി ടൗണിലെ നിരവധി കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ, വായന കേന്ദ്രങ്ങൾ എന്നിവയെയും ബാധിക്കും. ടൗണുകളും ഇല്ലാതാകും. കൃത്യമായ നഷ്ടപരിഹാരം നേരേത്ത ലഭിച്ചാല്‍ സ്ഥലവും വീടും വിട്ടുനല്‍കാൻ ഇവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, കൃത്യമായി അക്കൗണ്ടില്‍ പണമെത്താതെ ഒരുതരി ഭൂമിയും വിട്ടുനല്‍കാന്‍ ഇവര്‍ ഒരുക്കമെല്ലന്നാണ് ഇരകൾ പറയുന്നത്.

സ്ഥലത്തെ താങ്ങുവില കണക്കാക്കി നാലിരട്ടി നല്‍കുമെന്ന് കെ. റെയില്‍ സി.ഇ.ഒ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ വലിയ ആശങ്കയിലാണ്.

ഇതിെൻറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ യോഗം ചേര്‍ന്നിരുന്നു. എല്ലാവര്‍ക്കും മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കാനും മറ്റും സമതി രൂപവത്കരിക്കാനും അടുത്ത ദിവസംതന്നെ വിപുലമായ യോഗം ചേരാനും തീരുമാനിച്ചാണ് പിരിഞ്ഞത്. ഷരീഫ് വടക്കയില്‍, യു.എ. റസാഖ്, അനീസ് കൂരിയാടന്‍, നവാസ് ചെറമംഗലം, യു.വി. സുരേന്ദ്രന്‍, ചങ്ങാടന്‍ ഹംസ, ചെങ്ങാടന്‍ മുഹമ്മദ്, പൂഴിക്കല്‍ അഷ്‌റഫ്, കൗണ്‍സിലര്‍മാരായ ബേബി അച്യുതല്‍, ജാഫര്‍ നെച്ചിക്കാട്ട്, ചോലയില്‍ ഹംസ, പി.വി. സാലിം, കാരാടന്‍ മുഹമ്മദ്, ശിഹാബ് കുഞ്ഞോട്ട്, അരീക്കന്‍ ബഷീര്‍ എന്നിവർ പങ്കെടുത്തു.

ദേശീയപാത സ്ഥലമെടുപ്പ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണം -യൂത്ത്‌ ലീഗ്

പരപ്പനങ്ങാടി: കെ. െറയില്‍ പദ്ധതിയില്‍ ഭൂമിയും വീടും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്ക് ദേശീയപാത സ്ഥലമെടുപ്പ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ പണം ലഭ്യമാക്കണം. ദേശീയപാതക്ക് കേന്ദ്രമാണ് ഫണ്ട് അുവദിച്ചതെന്നതിനാല്‍ കേരളത്തിെൻറ പദ്ധതിയില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. പരപ്പനങ്ങാടി െറയില്‍വേക്ക് ചേര്‍ന്നുള്ള സ്ഥലം തന്നെ ഏറ്റെടുക്കണം. അല്ലാതെ അതുവിട്ട് 25 മീറ്റര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ അത് ചെറുത്ത് തോല്‍പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-Rail
News Summary - parappanangadi,K RAIL
Next Story