Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMoorkanadchevron_rightമൂർക്കനാട്ട് വ്യാപക...

മൂർക്കനാട്ട് വ്യാപക മണൽക്കൊള്ള

text_fields
bookmark_border
മൂർക്കനാട്ട് വ്യാപക മണൽക്കൊള്ള
cancel
camera_alt

കുന്തിപ്പുഴയോരത്ത് മൂർക്കനാട് വടക്കുംപുറം കടവിൽ

കൂട്ടിയിട്ട മണൽചാക്കുകൾ

കൊളത്തൂർ: കുന്തിപ്പുഴയിൽ ജലമിറങ്ങിയതോടെ വ്യാപക മണൽക്കൊള്ള. മൂർക്കനാട് പഞ്ചായത്തിലെ വടക്കുംപുറം കടവിൽ അനധികൃതമായി ഖനനംചെയ്ത മണൽ രണ്ട് ദിവസമായി ചാക്കുകളിലാക്കി കടവിൽ കൂട്ടിവെച്ചനിലയിലാണ്. വിവരം അറിയിച്ചിട്ടും പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.

ചില പ്രാദേശിക രാഷ്ട്രീയപാർട്ടി നേതാക്കളുടെ പിന്തുണയോടെയാണ് മണലെടുപ്പ് നടക്കുന്നത്. മണൽക്കടത്ത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ല കലക്ടർ, എസ്.പി എന്നിവർക്ക് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.

തുടർന്ന് മണൽ കടത്തുന്നവരുടെ വീട്ടിലെത്തി പൊലീസ് താക്കീതുചെയ്തു. എന്നാൽ, ഒരാഴ്ചയായി വടക്കുംപുറത്ത് മണലെടുപ്പ് നിർബാധം നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand looting
Next Story